മാനന്തവാടി ∙ ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി കലോത്സവ വേദിയിൽ രാത്രി സംഘർഷം. ഒന്നാം സ്ഥാനം ലഭിച്ച എംജിഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്നലെ രാത്രി ഒൻപതോടെ വേദി ഒന്നിലാണു സംഭവം.

മാനന്തവാടി ∙ ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി കലോത്സവ വേദിയിൽ രാത്രി സംഘർഷം. ഒന്നാം സ്ഥാനം ലഭിച്ച എംജിഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്നലെ രാത്രി ഒൻപതോടെ വേദി ഒന്നിലാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി കലോത്സവ വേദിയിൽ രാത്രി സംഘർഷം. ഒന്നാം സ്ഥാനം ലഭിച്ച എംജിഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്നലെ രാത്രി ഒൻപതോടെ വേദി ഒന്നിലാണു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ഹൈസ്‌കൂൾ വിഭാഗം വൃന്ദവാദ്യ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി കലോത്സവ വേദിയിൽ രാത്രി സംഘർഷം. ഒന്നാം സ്ഥാനം ലഭിച്ച എംജിഎം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്നലെ രാത്രി ഒൻപതോടെ വേദി ഒന്നിലാണു സംഭവം.

എജിഎംഎച്ച്എസിലെ വിദ്യാർഥികൾ വേദിക്കു മുന്നിൽ ആഹ്ലാദിക്കുന്നതിടെയാണ് വാഗ്വാദമുണ്ടായത്. മത്സരത്തിനിടെ വൃന്ദവാദ്യത്തിലെ ചില ഉപകരങ്ങളുടെ ശബ്ദം പുറത്തു വന്നില്ലെന്ന് ആരോപിച്ച് മാനന്തവാടി ജിവിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഇരു സ്‌കൂളുകളിലെയും വിദ്യാർഥികളും ഗുരുക്കന്മാരും ചേരിതിരിഞ്ഞു വെല്ലുവിളിച്ചു. അധ്യാപകരും പൊലീസും ഇടപട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. വിധി നിർണയത്തിൽ പുനഃപരിശോധനയ്ക്ക് അപ്പീൽ നൽകാൻ സംഘാടക സമിതി ആവശ്യപ്പെട്ടു.