ഗൂഡല്ലൂർ ∙ ഊട്ടി നഗരത്തിൽ കരടിയിറങ്ങി. ഊട്ടിയുടെ നഗരമധ്യത്തിലുള്ള ഹൗസിങ് കോളനിയിലെത്തിയ കരടി അവിടെ നിന്നും കലക്ടറേറ്റ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വന്ന ശേഷം സ്റ്റേറ്റ് ബാങ്ക് കോളനിയിലും ചുറ്റിയ ശേഷം വെളുപ്പിനാണു വനത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ഈ പ്രദേശത്തുള്ളവർ കരടിയുടെ വിഡിയോ എടുത്തിരുന്നു. ഇതു

ഗൂഡല്ലൂർ ∙ ഊട്ടി നഗരത്തിൽ കരടിയിറങ്ങി. ഊട്ടിയുടെ നഗരമധ്യത്തിലുള്ള ഹൗസിങ് കോളനിയിലെത്തിയ കരടി അവിടെ നിന്നും കലക്ടറേറ്റ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വന്ന ശേഷം സ്റ്റേറ്റ് ബാങ്ക് കോളനിയിലും ചുറ്റിയ ശേഷം വെളുപ്പിനാണു വനത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ഈ പ്രദേശത്തുള്ളവർ കരടിയുടെ വിഡിയോ എടുത്തിരുന്നു. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ ഊട്ടി നഗരത്തിൽ കരടിയിറങ്ങി. ഊട്ടിയുടെ നഗരമധ്യത്തിലുള്ള ഹൗസിങ് കോളനിയിലെത്തിയ കരടി അവിടെ നിന്നും കലക്ടറേറ്റ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വന്ന ശേഷം സ്റ്റേറ്റ് ബാങ്ക് കോളനിയിലും ചുറ്റിയ ശേഷം വെളുപ്പിനാണു വനത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ഈ പ്രദേശത്തുള്ളവർ കരടിയുടെ വിഡിയോ എടുത്തിരുന്നു. ഇതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ ഊട്ടി നഗരത്തിൽ കരടിയിറങ്ങി. ഊട്ടിയുടെ നഗരമധ്യത്തിലുള്ള ഹൗസിങ് കോളനിയിലെത്തിയ കരടി അവിടെ നിന്നും കലക്ടറേറ്റ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വന്ന ശേഷം സ്റ്റേറ്റ് ബാങ്ക് കോളനിയിലും ചുറ്റിയ ശേഷം വെളുപ്പിനാണു വനത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ഈ പ്രദേശത്തുള്ളവർ കരടിയുടെ വിഡിയോ എടുത്തിരുന്നു. ഇതു സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാത്രിയിൽ ജോലി കഴിഞ്ഞ് ഒട്ടേറെപ്പേർ വീടുകളിൽ മടങ്ങിയെത്തുന്ന സമയത്താണു കരടിയുടെ നഗര പ്രദക്ഷിണം. മനുഷ്യരെ വേഗത്തിൽ ആക്രമിക്കുന്ന പ്രവണതയുള്ള മൃഗമാണ് കരടി. ഊട്ടി നഗരത്തിന്റെ ഹൃദയ ഭാഗത്ത് കരടി ഇറങ്ങിയത് നാട്ടുകാരിൽ ഭീതിയുളവാക്കി. വരൾച്ച രൂക്ഷമായതിനെ തുടർന്നു വന്യമൃഗങ്ങൾ കാടിറങ്ങുന്നതും വർധിച്ചിട്ടുണ്ട്. കരടിയെ നിരീക്ഷിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചു.