പുൽപള്ളി∙ 830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാൽ പുത്തൻപുര വീട്ടിൽ പി. മമ്മൂട്ടി (45) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പുൽപള്ളി ടൗണിൽ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്.

പുൽപള്ളി∙ 830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാൽ പുത്തൻപുര വീട്ടിൽ പി. മമ്മൂട്ടി (45) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പുൽപള്ളി ടൗണിൽ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ 830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാൽ പുത്തൻപുര വീട്ടിൽ പി. മമ്മൂട്ടി (45) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പുൽപള്ളി ടൗണിൽ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ 830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാൽ പുത്തൻപുര വീട്ടിൽ പി.മമ്മൂട്ടി (45) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി പുൽപള്ളി ടൗണിൽ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്. 

പൊലീസിനെ കണ്ട് പരിഭ്രമിച്ച മമ്മൂട്ടിയെ ദേഹപരിശോധന നടത്തിയപ്പോൾ അരയിൽ കറുത്ത കവറിൽ തിരുകി വച്ച നിലയിൽ 830 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എച്ച്.ഷാജഹാൻ, എഎസ്ഐ ഫിലിപ്പ്, സിവിൽ പൊലീസ് ഓഫിസർ സബിൻ ശശി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ബി.ഷനൂബ്, എം.ഫസലുറഹ്മാൻ
ADVERTISEMENT

37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ 
സുൽത്താൻ ബത്തേരി∙ 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായി. പാലക്കാട്‌ മണ്ണാർക്കാട് അരിയൂർ വെള്ളക്കാട്ടിൽ വീട്ടിൽ ബി.ഷനൂബ് (22), കരിമ്പുഴ കുണ്ടൂർക്കുന്ന് മുത്തുവട്ടത്തറ വീട്ടിൽ എം.ഫസലുറഹ്മാൻ (27) എന്നിവരെയാണ് ബത്തേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.എം.സാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു.