കല്‍പ്പറ്റ∙ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷത്തിനുശേഷം പിടികൂടി. മാണ്ടാട് മുട്ടില്‍ തടത്തില്‍ അബൂബക്കറിനെ (60) ആണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം

കല്‍പ്പറ്റ∙ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷത്തിനുശേഷം പിടികൂടി. മാണ്ടാട് മുട്ടില്‍ തടത്തില്‍ അബൂബക്കറിനെ (60) ആണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്‍പ്പറ്റ∙ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷത്തിനുശേഷം പിടികൂടി. മാണ്ടാട് മുട്ടില്‍ തടത്തില്‍ അബൂബക്കറിനെ (60) ആണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്‍പ്പറ്റ∙ ഗാര്‍ഹിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയയാളെ 30 വര്‍ഷത്തിനുശേഷം പിടികൂടി. മാണ്ടാട് മുട്ടില്‍ തടത്തില്‍ അബൂബക്കറിനെ (60) ആണ് കല്‍പ്പറ്റ പൊലീസ് മലപ്പുറത്ത് വച്ച് പിടികൂടിയത്. 1994-ല്‍ ഭാര്യയെ വീട്ടില്‍ വച്ച് അടിച്ചും ചവിട്ടിയും ദേഹോപദ്രവം ഏല്‍പിച്ചും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിച്ച കേസിലാണ് ജാമ്യത്തിലിറങ്ങി മുങ്ങിയത്. മലപ്പുറം ചന്തപറമ്പില്‍ മറ്റൊരു വിവാഹം കഴിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ സാജിദ്, സിപിഒ സാഹിര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.