പൊതുമൈതാനം നശിപ്പിച്ചവർക്ക് എതിരെ നടപടി വേണം
പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല. കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ
പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല. കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ
പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല. കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ
പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല.
കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ കാലത്ത് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന മൈതാനമാണിത്. നഗരസഭയുടെ കീഴിലാണ് മൈതാനമെങ്കിലും കളിക്കുന്ന തരത്തിലേക്ക് മൈതാനം മാറ്റുന്നത് നാട്ടുകാരാണ്.