വാടുന്നു, കരിയുന്നു, കൊഴിയുന്നു; ചുട്ടു പൊള്ളുന്ന വേനല്, കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു

പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം,
പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം,
പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം,
പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം, കമുക്, ജാതി കൃഷികളും ബട്ടർഫ്രൂട്ട് പോലുള്ള പഴവർഗ കൃഷികളും നാശത്തിന്റെ വക്കിലാണ്. തെങ്ങിൻ തൈകൾ കരിഞ്ഞുണങ്ങുന്നതിനു പുറമേ വലിയ തെങ്ങിന്റെ ഓലമടലുകളും കരിക്കിൻ കുലകളുമെല്ലാം ഒടിഞ്ഞു തൂങ്ങുന്നു. ജില്ലയിൽ പൂതാടി, പനമരം, കണിയാമ്പറ്റ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് ഉണക്കു ബാധിച്ച് കൃഷികൾ ഏറെയും ഉണങ്ങി നശിച്ചിരിക്കുന്നത്.