ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം

ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം, കഴിഞ്ഞ മാസങ്ങളില്‍ യൂറോപ്പിലുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടത്തിയ കര്‍ഷകര്‍ക്ക് മറുപടി നല്‍കാന്‍ 27 അംഗ രാജ്യ നേതാക്കള്‍ ശ്രമിക്കുകയാണ്. 

റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്. വ്യാഴാഴ്ച വൈകി ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമാപന പത്രസമ്മേളനത്തില്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പദ്ധതികളെക്കുറിച്ച് പറഞ്ഞു. ധാന്യങ്ങള്‍, എണ്ണക്കുരു ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ്  താരിഫ് വര്‍ധിപ്പിക്കുന്നത്.   യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഈ സാധനങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം റഷ്യയ്ക്ക് നഷ്ടമാക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary:

EU Summit: Agriculture, Economy in Focus on Second Day