ബര്‍ലിന്‍∙ ജർമനി അതിന്‍റെ അടിസ്ഥാന നിയമത്തിന്‍റെ 75-ാം വാർഷികവും (നിലവിലെ ഭരണഘടന സ്വീകരിച്ചതിനുള്ള ഓർമയ്ക്കായി നടത്തുന്ന വാർഷികം) ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജിഡിആർ) അവസാനിക്കുന്നതിന് മുൻപുള്ള സമാധാനപരമായ വിപ്ലവത്തിന്‍റെ 35-ാം വാർഷികവും ആഘോഷിച്ചു. മൂന്ന് ദിവസമാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ

ബര്‍ലിന്‍∙ ജർമനി അതിന്‍റെ അടിസ്ഥാന നിയമത്തിന്‍റെ 75-ാം വാർഷികവും (നിലവിലെ ഭരണഘടന സ്വീകരിച്ചതിനുള്ള ഓർമയ്ക്കായി നടത്തുന്ന വാർഷികം) ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജിഡിആർ) അവസാനിക്കുന്നതിന് മുൻപുള്ള സമാധാനപരമായ വിപ്ലവത്തിന്‍റെ 35-ാം വാർഷികവും ആഘോഷിച്ചു. മൂന്ന് ദിവസമാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ജർമനി അതിന്‍റെ അടിസ്ഥാന നിയമത്തിന്‍റെ 75-ാം വാർഷികവും (നിലവിലെ ഭരണഘടന സ്വീകരിച്ചതിനുള്ള ഓർമയ്ക്കായി നടത്തുന്ന വാർഷികം) ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജിഡിആർ) അവസാനിക്കുന്നതിന് മുൻപുള്ള സമാധാനപരമായ വിപ്ലവത്തിന്‍റെ 35-ാം വാർഷികവും ആഘോഷിച്ചു. മൂന്ന് ദിവസമാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ജർമനി അതിന്‍റെ അടിസ്ഥാന നിയമത്തിന്‍റെ 75-ാം വാർഷികവും (നിലവിലെ ഭരണഘടന സ്വീകരിച്ചതിനുള്ള ഓർമയ്ക്കായി നടത്തുന്ന വാർഷികം) ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജിഡിആർ) അവസാനിക്കുന്നതിന് മുൻപുള്ള സമാധാനപരമായ വിപ്ലവത്തിന്‍റെ 35-ാം വാർഷികവും ആഘോഷിച്ചു. മൂന്ന് ദിവസമാണ് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ഉത്സവം ബർലിനിൽ ആഘോഷിച്ചത്. 

ബുണ്ടെസ്റ്റാഗിലും ചാന്‍സലറിയിലും നടന്ന ചടങ്ങുകളിൽ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജർമനിയിലെത്തിയ  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും പങ്കെടുത്തു. 

ADVERTISEMENT

യൂറോപ്യൻ യൂണിയനിലെ ദേശീയതയുടെ വളർച്ചയെക്കുറിച്ച്  ഇമ്മാനുവല്‍ മക്രോ സംസാരിച്ചു. യൂറോപ്യൻ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപായിരുന്നു ഈ സന്ദർശനം. നിലവിലെ സർവേകളിൽ മക്രോയുടെ സഖ്യം തീവ്ര വലതുപക്ഷത്തിന് പിന്നിലാണ്. അതേസമയം, ജർമനിയിലും, ചാൻസലർ ഒലാഫ് ഷോൾസിന്‍റെ സഖ്യവും അഴിമതി ആരോപണങ്ങളെ നേരിടുന്നുണ്ടെങ്കിലും, സർവേകളിൽ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് ജനപിന്തുണയുണ്ട്.