വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1%

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി.

21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്.ഹെർബർ‌ട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു.

English Summary:

Austria's Far Right Wins General Election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT