വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ ∙ കപ്പലിൽ നിന്നു കടലിൽ വീണു കപ്പൽ ജീവനക്കാരൻ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ വിഷ്ണു ബാബുവിനെ (25)കാണാതായ സംഭവത്തിൽ കുടുംബം അടുത്ത ദിവസം ഹൈക്കോടതിയിൽ  ഹർജി നൽകും.

വിഷയത്തിൽ  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ്  മാതാപിതാക്കളായ ബാബു കരുണാകരന്റെയും സിന്ധു ബാബുവിന്റെയും ആവശ്യം.  വിദേശ കാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിങ് മന്ത്രാലയവും ഒരു അന്വേഷണവും നടത്തിയില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോയ ഐഎസ്ഐ റസല്യുട്ട് എന്ന ചരക്കു കപ്പലിലെ ജീവനക്കാരനാണ് വിഷ്ണു. മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിൽ കടലിൽ വച്ച്  കഴിഞ്ഞ ജൂലൈ 17ന്  രാത്രിയിലാണ്  കാണാതായത്.

English Summary:

Vishnu's Missing Incident; A Petition will be Filed in the High Court

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT