ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി....

ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 

ജനുവരി 16 തിങ്കളാഴ്ച ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലാണ്  (യുഎൻഎസ്‌സി) ഈ സുപ്രധാന തീരുമാനമെടുത്തത്. മക്കിയെ ഇന്ത്യയും അമേരിക്കയും തീവ്രവാദ പട്ടികയിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു .  

ADVERTISEMENT

മക്കി ലഷ്‌കർ-ഇ-തയിബ (എൽഇടി) തലവനും 26/11 സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ സഹോദരീ ഭർത്താവാണ്, കൂടാതെ തീവ്രവാദ സംഘടനയിൽ വിവിധ മുതിർന്ന റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 

 

ADVERTISEMENT

ജമ്മു കശ്മീരിൽ പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും  യുവാക്കളെ സമൂലവൽക്കരിക്കാനുള്ള ഒരു ദൗത്യത്തിൽ പ്രവർത്തിക്കുന്ന ഒരു ഭീകരനായാണു മക്കി അറിയപ്പെടുന്നത്.യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, 2020-ൽ ഒരു പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തീവ്രവാദ ഫണ്ടിങ് കേസിൽ തടവിനു ശിക്ഷിച്ചിരുന്നു.

 

ADVERTISEMENT

യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 അൽ-ഖായിദ ഉപരോധ സമിതിയുടെ കീഴിൽ മക്കിയെ ലിസ്റ്റ് ചെയ്യാനുള്ള ഇന്ത്യയും യുഎസും സംയുക്ത നിർദ്ദേശം കഴിഞ്ഞ വർഷം ജൂണിൽ അവസാന നിമിഷം ചൈന തടഞ്ഞിരുന്നു.എന്നാൽ  ഇത്തവണ ചൈന അതിനു മുതിർന്നില്ല.

English Summary : Pakistan's Abdul Rehman Makki listed as global terrorist by UN

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT