ടെക്‌സസിലെ കൺവീനിയൻസ് സ്റ്റോറിൽ മോഷണത്തിനിടെ നടന്ന വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

ടെക്‌സസിലെ കൺവീനിയൻസ് സ്റ്റോറിൽ മോഷണത്തിനിടെ നടന്ന വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസിലെ കൺവീനിയൻസ് സ്റ്റോറിൽ മോഷണത്തിനിടെ നടന്ന വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ടെക്‌സസിലെ കൺവീനിയൻസ് സ്റ്റോറിൽ മോഷണത്തിനിടെ നടന്ന വെടിവയ്പ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ബപട്‌ല സ്വദേശി ദാസരി ഗോപീകൃഷ്ണ (32)യാണ് കൊല്ലപ്പെട്ടത്. എട്ട് മാസം മുൻപാണ് ഇയാൾ യുഎസിലെത്തിയത്. ജൂൺ 21 ന് ഡാലസിലെ പ്ലസന്‍റ് ഗ്രോവിലുള്ള ഗ്യാസ് സ്റ്റേഷൻ കൺവീനിയൻസ് സ്റ്റോറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഗോപീകൃഷ്ണയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ്  അന്ത്യം സംഭവിച്ചത്.

അർകെൻസിൽ നടന്ന വെടിവയ്പ്പുമായി സംഭവത്തിന് ബന്ധമില്ലെന്ന് കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് പറഞ്ഞു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകും.

English Summary:

Indian Man Shot Dead During Texas Robbery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT