ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി.

ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ  ∙ ഓക്‌ലഹോമയിൽ കൺവീനിയൻസ് സ്റ്റോർ ഉടമയെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഇമ്മാനുവൽ ലിറ്റിൽജോണിന്റെ (52) വധശിക്ഷ നടപ്പാക്കി. 1992ൽ കവർച്ചയ്ക്കിടെ കൺവീനിയൻസ് സ്റ്റോർ ഉടമ കെന്നത്ത് മീർസയെ കൊലപ്പെടുത്തിയതിനാണ് ലിറ്റിൽജോൺ ശിക്ഷിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10:17 നായിരുന്നു വധശിക്ഷ നടപ്പാക്കിയത്. 

ലിറ്റിൽജോണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് സംസ്ഥാന പരോൾ ബോർഡ് നിർദ്ദേശം കഴിഞ്ഞ ദിവസമാണ് ഗവർണ്ണർ തള്ളിയത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം  2021 ലാണ് ഓക്‌ലഹോമയിൽ വധശിക്ഷ പുനരാരംഭിക്കുന്നത്. ഓക്‌ലഹോമയിൽ  ഈ വർഷം വധശിക്ഷയ്ക്ക് വിധേയനാകുന്ന മൂന്നാമത്തെ തടവുകാരനാണ് ലിറ്റിൽജോൺ. യുഎസിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ അഞ്ച് വധശിക്ഷയാണ് നടപ്പാക്കിയത്. 

English Summary:

Oklahoma executes man for 1992 killing of convenience store owner.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT