വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ

വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ ആരോഗ്യഗുണങ്ങളെല്ലാം പക്ഷേ ചെറുപഴങ്ങളിൽ ഇല്ലല്ലോ. അവർക്കായി നേന്ത്രന്റെ ഗുണങ്ങളും ചെറുപഴത്തിന്റെ ഘടനയുമുള്ള പുതിയൊരിനം ഡോ. ഭാഗ്യറാണി വികസിപ്പിച്ചിട്ടുണ്ട്: പേര് കാവേരി കാഞ്ചൻ.

സാധാരണഗതിയിൽ ഒരു നേന്ത്രപ്പഴം കഴിച്ചാൽ വയർ നിറയും. എന്നാൽ, ചെറുപഴങ്ങൾപോലെ കാവേരി കാഞ്ചൻ രണ്ടോ മൂന്നോ കഴിക്കാം കൾട്ടിവർ റോസ് ഇനവും നേന്ത്രനും ചേർത്താണ് കാവേരി കാഞ്ചൻ വികസിപ്പിച്ചത്. വിളദൈർഘ്യം നേന്ത്രന്റേതു തന്നെ. 7–8 പടല, കുലത്തൂക്കം ശരാശരി 25 കിലോ. കേരളത്തിലെ മണ്ണിനും യോജിച്ച ഈ ഇനത്തിന്റെ തൈകൾ വിപുലമായി ഉൽപാദിപ്പിച്ചു തുടങ്ങിയിട്ടില്ലെങ്കിലും കേരളത്തിൽനിന്നുള്ള ചില കർഷകര്‍ വാങ്ങി പരീക്ഷിക്കുന്നുണ്ടെന്ന് ഡോ. ഭാഗ്യറാണി പറയുന്നു.    

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT