കലണ്ടർ താളിലെ തിയതികളിലേക്ക്- കണ്ണെത്തിക്കുവാനാകാതെ, മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ, സമയാക്കങ്ങളിലേക്ക് മാത്രം നോക്കി- ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ! തണ്ടൊടിഞ്ഞ ചീര പോലെ അഹന്തകൾ വാടിക്കിടക്കുന്നു. ആശവറ്റിയ മനസ്സുപോലെ വീഥികൾ വരണ്ടിരിക്കുന്നു. ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ ഭൂമിയുടെ

കലണ്ടർ താളിലെ തിയതികളിലേക്ക്- കണ്ണെത്തിക്കുവാനാകാതെ, മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ, സമയാക്കങ്ങളിലേക്ക് മാത്രം നോക്കി- ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ! തണ്ടൊടിഞ്ഞ ചീര പോലെ അഹന്തകൾ വാടിക്കിടക്കുന്നു. ആശവറ്റിയ മനസ്സുപോലെ വീഥികൾ വരണ്ടിരിക്കുന്നു. ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ ഭൂമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലണ്ടർ താളിലെ തിയതികളിലേക്ക്- കണ്ണെത്തിക്കുവാനാകാതെ, മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ, സമയാക്കങ്ങളിലേക്ക് മാത്രം നോക്കി- ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ! തണ്ടൊടിഞ്ഞ ചീര പോലെ അഹന്തകൾ വാടിക്കിടക്കുന്നു. ആശവറ്റിയ മനസ്സുപോലെ വീഥികൾ വരണ്ടിരിക്കുന്നു. ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ ഭൂമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലണ്ടർ താളിലെ തിയതികളിലേക്ക്-

കണ്ണെത്തിക്കുവാനാകാതെ, 

ADVERTISEMENT

മതിലിൽ തൂങ്ങിയ ഘടികാരസൂചിയിലെ,

സമയാക്കങ്ങളിലേക്ക് മാത്രം നോക്കി-

ശാസ്ത്രം കുടിച്ച് ചുവന്ന കണ്ണുകൾ!
 

തണ്ടൊടിഞ്ഞ ചീര പോലെ 

ADVERTISEMENT

അഹന്തകൾ വാടിക്കിടക്കുന്നു.

ആശവറ്റിയ മനസ്സുപോലെ 

വീഥികൾ വരണ്ടിരിക്കുന്നു. 

ഗ്രീഷ്മത്തിന്റെ തീ നാവുകൾ നക്കിയ 

ADVERTISEMENT

ഭൂമിയുടെ മാറിടവും വറ്റി കരിഞ്ഞു!
 

തൊണ്ട വരണ്ട കിളികളുടെ പാട്ടുകളെ- 

മനുഷ്യനൊമ്പരങ്ങളുടെ നിശ്വാസങ്ങൾ, അണച്ചു. 

വിഷപ്പാമ്പുകൾ മാത്രം ഇഴയുന്നുണ്ടായിരുന്നു, 

വിധി കാത്തിരിക്കുന്ന നാളെയുടെ 

പ്രാർഥനകളിലേക്ക്!!

English Summary:

Malayalam Poem ' Nishaniyamam ' Written by Sunilrajsathya