കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാരുടെ കാലാവധി നീട്ടി
ന്യൂഡൽഹി ∙ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെയും കാലാവധി ഒരുവർഷം കൂടി നീട്ടി. മുൻ ആഭ്യന്തര സെക്രട്ടറിയായ ഗൗബയെ 2019 ൽ ആണു കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ മുഖ്യശിൽപിയാണ്. 2019 ഓഗസ്റ്റിലാണ് ഭല്ലയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. 2020 നവംബറിൽ വിരമിക്കേണ്ടതായിരുന്നു. ഇതു നാലാം വട്ടമാണു കാലാവധി നീട്ടിനൽകുന്നത്. 2024 ഓഗസ്റ്റ് 22 വരെ സർവീസിൽ തുടരാം.
ന്യൂഡൽഹി ∙ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെയും കാലാവധി ഒരുവർഷം കൂടി നീട്ടി. മുൻ ആഭ്യന്തര സെക്രട്ടറിയായ ഗൗബയെ 2019 ൽ ആണു കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ മുഖ്യശിൽപിയാണ്. 2019 ഓഗസ്റ്റിലാണ് ഭല്ലയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. 2020 നവംബറിൽ വിരമിക്കേണ്ടതായിരുന്നു. ഇതു നാലാം വട്ടമാണു കാലാവധി നീട്ടിനൽകുന്നത്. 2024 ഓഗസ്റ്റ് 22 വരെ സർവീസിൽ തുടരാം.
ന്യൂഡൽഹി ∙ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെയും കാലാവധി ഒരുവർഷം കൂടി നീട്ടി. മുൻ ആഭ്യന്തര സെക്രട്ടറിയായ ഗൗബയെ 2019 ൽ ആണു കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ മുഖ്യശിൽപിയാണ്. 2019 ഓഗസ്റ്റിലാണ് ഭല്ലയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. 2020 നവംബറിൽ വിരമിക്കേണ്ടതായിരുന്നു. ഇതു നാലാം വട്ടമാണു കാലാവധി നീട്ടിനൽകുന്നത്. 2024 ഓഗസ്റ്റ് 22 വരെ സർവീസിൽ തുടരാം.
ന്യൂഡൽഹി ∙ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെയും കാലാവധി ഒരുവർഷം കൂടി നീട്ടി. മുൻ ആഭ്യന്തര സെക്രട്ടറിയായ ഗൗബയെ 2019 ൽ ആണു കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ മുഖ്യശിൽപിയാണ്. 2019 ഓഗസ്റ്റിലാണ് ഭല്ലയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്. 2020 നവംബറിൽ വിരമിക്കേണ്ടതായിരുന്നു. ഇതു നാലാം വട്ടമാണു കാലാവധി നീട്ടിനൽകുന്നത്. 2024 ഓഗസ്റ്റ് 22 വരെ സർവീസിൽ തുടരാം.
English Summary : Tenure of Cabinet and Home Secretaries has been extended