ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു. കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ

ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു. കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു. കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ ഒബിസി സംവരണം അനുവദിക്കാത്തതിൽ 100% ഖേദിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനായി യുപിഎ കാലത്ത് ശേഖരിച്ച കണക്കുകൾ അന്നു പുറത്തുവിടേണ്ടിയിരുന്നു.

കേന്ദ്ര സർവീസിലെ 90 സെക്രട്ടറിമാരിൽ 3 പേർ മാത്രമാണ് ഒബിസിയിൽ നിന്നുള്ളത്. രാജ്യത്തെ ബജറ്റിന്റെ 5 % മാത്രമാണ് ഇവർ കൈകാര്യം ചെയ്യുന്നത്. എണ്ണത്തിന് ആനുപാതികമായ പ്രാതിനിധ്യം ഒബിസി വിഭാഗങ്ങൾക്ക് ഉറപ്പാക്കണം. എണ്ണം അറിയാൻ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്തണം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും. സെൻസസ്, മണ്ഡല പുനർനിർണയം എന്നിവയ്ക്കു കാത്തിരുന്നാൽ സ്ത്രീ സംവരണം നടപ്പാക്കാൻ 10 വർഷമെങ്കിലുമെടുക്കുമെന്നും രാഹുൽ പറഞ്ഞു.

ADVERTISEMENT

English Summary: Reservation for OBC Women: Rahul Gandhi says he regrets UPA'S lapses in 2010 bill