ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അംഗീകാരം ലഭിച്ച അജിത് പവാർ നേരത്തെ തന്നെ തടസ്സഹർജി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷം കഴിഞ്ഞ 6ന് ആണ് അജിത് പവാറിന്റെ വിഭാഗത്തെ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ഇവർക്ക് നൽകി. ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്നു പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു.

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അംഗീകാരം ലഭിച്ച അജിത് പവാർ നേരത്തെ തന്നെ തടസ്സഹർജി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷം കഴിഞ്ഞ 6ന് ആണ് അജിത് പവാറിന്റെ വിഭാഗത്തെ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ഇവർക്ക് നൽകി. ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്നു പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അംഗീകാരം ലഭിച്ച അജിത് പവാർ നേരത്തെ തന്നെ തടസ്സഹർജി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷം കഴിഞ്ഞ 6ന് ആണ് അജിത് പവാറിന്റെ വിഭാഗത്തെ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ഇവർക്ക് നൽകി. ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്നു പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെ ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതിനെതിരെ ശരദ് പവാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അംഗീകാരം ലഭിച്ച അജിത് പവാർ നേരത്തെ തന്നെ തടസ്സഹർജി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷം കഴിഞ്ഞ 6ന് ആണ് അജിത് പവാറിന്റെ വിഭാഗത്തെ അംഗീകരിച്ചത്. പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ഇവർക്ക് നൽകി. ശരദ്പവാർ പക്ഷത്തിന്റെ പേര് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ എന്നായിരിക്കുമെന്നു പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു.

English Summary:

Sharad Pawar in court against Election Commission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT