ജമ്മുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം
ശ്രീനഗർ ∙ ജമ്മു ജില്ലയിൽ അഖ്നൂരിലെ ചുങ്ങിമോറിൽ തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 21 പേർ മരിച്ചു. 69 പേർക്കു പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹത്രസിൽനിന്ന് റിയാസി ജില്ലയിലെ ശിവ ഖോരി ഗുഹാക്ഷേത്രത്തിലേക്കു പോയ ബസ് 200 മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ജമ്മു
ശ്രീനഗർ ∙ ജമ്മു ജില്ലയിൽ അഖ്നൂരിലെ ചുങ്ങിമോറിൽ തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 21 പേർ മരിച്ചു. 69 പേർക്കു പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹത്രസിൽനിന്ന് റിയാസി ജില്ലയിലെ ശിവ ഖോരി ഗുഹാക്ഷേത്രത്തിലേക്കു പോയ ബസ് 200 മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ജമ്മു
ശ്രീനഗർ ∙ ജമ്മു ജില്ലയിൽ അഖ്നൂരിലെ ചുങ്ങിമോറിൽ തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 21 പേർ മരിച്ചു. 69 പേർക്കു പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹത്രസിൽനിന്ന് റിയാസി ജില്ലയിലെ ശിവ ഖോരി ഗുഹാക്ഷേത്രത്തിലേക്കു പോയ ബസ് 200 മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ജമ്മു
ശ്രീനഗർ ∙ ജമ്മു ജില്ലയിൽ അഖ്നൂരിലെ ചുങ്ങിമോറിൽ തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 21 പേർ മരിച്ചു. 69 പേർക്കു പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹത്രസിൽനിന്ന് റിയാസി ജില്ലയിലെ ശിവ ഖോരി ഗുഹാക്ഷേത്രത്തിലേക്കു പോയ ബസ് 200 മീറ്ററോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ ജമ്മു ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, ജമ്മു–കശ്മീർ ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ അനുശോചിച്ചു.