ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രഫുൽ പട്ടേലിനു കാബിനറ്റ് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എൻസിപി അജിത് പവാർ പക്ഷം മന്ത്രിസഭയിൽ ചേരാതിരുന്നത് സത്യപ്രതിജ്ഞാദിനത്തിലെ കല്ലുകടിയായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമെന്ന ബിജെപി വാഗ്ദാനം പട്ടേൽ നിരസിച്ചു. മുൻപു കാബിനറ്റ് മന്ത്രിയായിരുന്ന തന്നെ സഹമന്ത്രിയാക്കുന്നതു തരംതാഴ്ത്തലാണെന്നും ചൂണ്ടിക്കാട്ടി. 

പാർട്ടിക്ക് കാബിനറ്റ് മന്ത്രിപദത്തിന് അർഹതയുണ്ടെന്നും അതു ലഭിക്കുംവരെ കാത്തിരിക്കാൻ തയാറാണെന്നും വ്യക്തമാക്കി അജിത് പവാർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. 2 –3 മാസത്തിനകം പാർട്ടിക്കു 3 രാജ്യസഭാ എംപിമാരെ ലഭിക്കുമെന്നും ലോക്സഭയിലെ ഒന്നും കൂടി ചേർത്ത് 4 എംപിമാരാകുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Ajith pawar said he is ready to wait for cabinet minister post