ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഇന്നു പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്തുനൽകിതിനു പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 2 തവണ പ്രത്യേക ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല. മോദിതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഇന്നു പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്തുനൽകിതിനു പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 2 തവണ പ്രത്യേക ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല. മോദിതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഇന്നു പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്തുനൽകിതിനു പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 2 തവണ പ്രത്യേക ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല. മോദിതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഇന്നു പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കത്തുനൽകിതിനു പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 2 തവണ പ്രത്യേക ചർച്ച ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചിരുന്നില്ല. മോദിതന്നെ ചർച്ചയ്ക്കു നേതൃത്വം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. 

നീറ്റുമായി ബന്ധപ്പെട്ട് 24 ലക്ഷം വിദ്യാർഥികളുടെ ക്ഷേമം മാത്രമാണു പ്രതിപക്ഷത്തിന്റെ വിഷയമെന്ന് രാഹുൽ പറഞ്ഞു. നീറ്റ് എന്ന ജീവിതസ്വപ്നവുമായി നടന്നവർക്കെതിരെയുള്ള വഞ്ചനയാണ് ചോദ്യപ്പേപ്പർ ചോർച്ച. വിദ്യാർഥികൾ മറുപടി അർഹിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസിയുടെ തലവനെ മാറ്റുന്നതും പരീക്ഷകൾ മാറ്റിവയ്ക്കുന്നതുമൊക്കെ കണ്ണിൽപൊടിയിടൽ മാത്രമാണെന്നും രാഹുൽ പറഞ്ഞു. 

English Summary:

Lok Sabha session concluded

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT