35,000 രൂപയ്ക്ക് ബന്ധു വിറ്റ പെൺകുട്ടിക്ക് മോചനം
ബെംഗളൂരു ∙ 35,000 രൂപ വായ്പ വാങ്ങിയതിനു പകരമായി ബന്ധു വിറ്റ 11 വയസ്സുകാരിയെ ആന്ധ്രപ്രദേശിൽനിന്നു മോചിപ്പിച്ച പൊലീസ് 3 പേർക്കെതിരെ കേസെടുത്തു. പലിശക്കാരനിൽ നിന്നു വായ്പയെടുത്ത പണത്തിനു പകരമായാണ് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വിറ്റത്. ജില്ലാ ലേബർ ഓഫിസറുടെ സഹായത്തോടെ എസ്പിക്ക് അമ്മ പരാതി നൽകിയതോടെയാണ് മോചനത്തിനു വഴിയൊരുങ്ങിയത്.
ബെംഗളൂരു ∙ 35,000 രൂപ വായ്പ വാങ്ങിയതിനു പകരമായി ബന്ധു വിറ്റ 11 വയസ്സുകാരിയെ ആന്ധ്രപ്രദേശിൽനിന്നു മോചിപ്പിച്ച പൊലീസ് 3 പേർക്കെതിരെ കേസെടുത്തു. പലിശക്കാരനിൽ നിന്നു വായ്പയെടുത്ത പണത്തിനു പകരമായാണ് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വിറ്റത്. ജില്ലാ ലേബർ ഓഫിസറുടെ സഹായത്തോടെ എസ്പിക്ക് അമ്മ പരാതി നൽകിയതോടെയാണ് മോചനത്തിനു വഴിയൊരുങ്ങിയത്.
ബെംഗളൂരു ∙ 35,000 രൂപ വായ്പ വാങ്ങിയതിനു പകരമായി ബന്ധു വിറ്റ 11 വയസ്സുകാരിയെ ആന്ധ്രപ്രദേശിൽനിന്നു മോചിപ്പിച്ച പൊലീസ് 3 പേർക്കെതിരെ കേസെടുത്തു. പലിശക്കാരനിൽ നിന്നു വായ്പയെടുത്ത പണത്തിനു പകരമായാണ് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വിറ്റത്. ജില്ലാ ലേബർ ഓഫിസറുടെ സഹായത്തോടെ എസ്പിക്ക് അമ്മ പരാതി നൽകിയതോടെയാണ് മോചനത്തിനു വഴിയൊരുങ്ങിയത്.
ബെംഗളൂരു ∙ 35,000 രൂപ വായ്പ വാങ്ങിയതിനു പകരമായി ബന്ധു വിറ്റ 11 വയസ്സുകാരിയെ ആന്ധ്രപ്രദേശിൽനിന്നു മോചിപ്പിച്ച പൊലീസ് 3 പേർക്കെതിരെ കേസെടുത്തു. പലിശക്കാരനിൽ നിന്നു വായ്പയെടുത്ത പണത്തിനു പകരമായാണ് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വിറ്റത്. ജില്ലാ ലേബർ ഓഫിസറുടെ സഹായത്തോടെ എസ്പിക്ക് അമ്മ പരാതി നൽകിയതോടെയാണ് മോചനത്തിനു വഴിയൊരുങ്ങിയത്.