മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.

മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മൂന്നു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മഹാരാഷ്ട്ര സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി മറാഠാ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാര സമരം പുനരാരംഭിക്കുന്നു. കഴിഞ്ഞ മാസം സമരത്തിൽ നിന്നു പിൻമാറിയപ്പോൾ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നു വീണ്ടും സമരം തുടങ്ങുന്നത്. മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ പ്രക്ഷോഭരംഗത്തുള്ളതു സർക്കാരിന് തലവേദനയാണ്.

English Summary:

Maratha reservation struggle restarting