ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രണ്ടര മണിക്കൂറോളം പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമമുണ്ടായെന്നും ഇതു ജനാധിപത്യ മര്യാദയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാഷ്ട്രീയകക്ഷികളുടേതല്ല, 140 കോടി ഇന്ത്യൻ ജനതയുടേതാണ് പാർലമെന്റ്. എംപിമാർ ഒരുമിച്ചുനിന്നു രാജ്യത്തിനു വേണ്ടി പോരാടണം. ജനങ്ങളെ സേവിക്കാനാണ് പാർലമെന്റ്. പാർട്ടികളുടെ അജൻഡ നടപ്പാക്കാനല്ല.’ പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ 10 വർഷം രാജ്യത്തെ നിശ്ശബ്ദമാക്കിയ ആളാണ് പ്രതിപക്ഷം പാർലമെന്റിൽ ശബ്ദം ഉയർത്തുന്നതിനെക്കുറിച്ചു വിലപിക്കുന്നതെന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. 

English Summary:

Attempt to silence Prime Minister says Narendra Modi