ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസ്: ആശിഷ് മിശ്രയ്ക്ക് ജാമ്യം
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ആശിഷിന് കോടതി ഇടക്കാ ല ജാമ്യം അനുവദിച്ചിരുന്നു. ഇതു പലപ്പോഴായി നീട്ടി നൽകിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം നൽകിയത്. ഡൽഹിയിലോ യുപിയിലോ താമസിക്കാമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ വേഗത്തിലാക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവർത്തിച്ചു.
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ആശിഷിന് കോടതി ഇടക്കാ ല ജാമ്യം അനുവദിച്ചിരുന്നു. ഇതു പലപ്പോഴായി നീട്ടി നൽകിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം നൽകിയത്. ഡൽഹിയിലോ യുപിയിലോ താമസിക്കാമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ വേഗത്തിലാക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവർത്തിച്ചു.
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ആശിഷിന് കോടതി ഇടക്കാ ല ജാമ്യം അനുവദിച്ചിരുന്നു. ഇതു പലപ്പോഴായി നീട്ടി നൽകിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം നൽകിയത്. ഡൽഹിയിലോ യുപിയിലോ താമസിക്കാമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ വേഗത്തിലാക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവർത്തിച്ചു.
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയുമായ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ആശിഷിന് കോടതി ഇടക്കാ ല ജാമ്യം അനുവദിച്ചിരുന്നു. ഇതു പലപ്പോഴായി നീട്ടി നൽകിയ ശേഷമാണ് ഇപ്പോൾ സ്ഥിരം ജാമ്യം നൽകിയത്. ഡൽഹിയിലോ യുപിയിലോ താമസിക്കാമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണ വേഗത്തിലാക്കാൻ നടപടി വേണമെന്ന് സുപ്രീം കോടതി യുപി സർക്കാരിനോട് ആവർത്തിച്ചു.