ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു. നിതി ആയോഗ് ഗവേണിങ് കൗൺസിൽ, ബിജെപി മുഖ്യമന്ത്രി– ഉപമുഖ്യമന്ത്രിമാരുടെ യോഗം എന്നിവയ്ക്കായി എത്തിയതായിരുന്നു ബിരേൻ സിങ്.

അനുസുയിയ ഉയ്കേയെ മണിപ്പുർ ഗവർണർ സ്ഥാനത്തു നിന്നു നീക്കി, അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് അധികച്ചുമതല നൽകി മണിക്കൂറുകൾക്കകമായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഫോട്ടോ എവിടെയെന്നും പ്രധാനമന്ത്രിയെ മണിപ്പുർ സന്ദർശിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചോയെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. 

English Summary:

Manipur Chief Minister met Prime Minister