ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല.

ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാഹസമയത്ത് സമ്മാനമായി നൽകുന്ന സ്ത്രീധനം പെൺകുട്ടിയുടെ മാത്രം സ്വത്താണെന്നും വ്യക്തമായ അനുമതിയില്ലാതെ അത് തിരിച്ചുപിടിക്കാൻ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ ഏക ഉടമ എന്ന നിലയിൽ അവകാശം സ്ത്രീക്കു മാത്രമാണ്. അതിൽ മറ്റാർക്കും അവകാശമില്ല. 

വിവാഹമോചനം നേടിയ സ്ത്രീയുടെ പിതാവ് മുൻ ഭർത്താക്കന്മാരിൽ (2 തവണ വിവാഹം ചെയ്തു) നിന്ന് സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം. 

ADVERTISEMENT

പിതാവിന്റെ പരാതിയിൽ തെലങ്കാന പൊലീസ് മുൻ ഭർത്താക്കന്മാർക്കെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, അന്വേഷണ നടപടി തെലങ്കാന ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് അപ്പീൽ നൽകിയത്.

English Summary:

Dowry given as gift cannot be recovered says Supreme Court