ചെന്നൈ ∙ ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിന് അധിക്ഷേപിച്ചതിനെ തുടർന്ന് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. ബികോം പഠനത്തിനിടെ പാർട്‌ടൈം ജോലി ചെയ്യുന്ന കൊളത്തൂർ സ്വദേശി ജെ.പവിത്രനാണു (19) മരിച്ചത്. വീട് കണ്ടുപിടിക്കാൻ വൈകിയതിനാലാണ് സാധനങ്ങൾ എത്തിക്കാൻ വൈകിയത്.

ചെന്നൈ ∙ ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിന് അധിക്ഷേപിച്ചതിനെ തുടർന്ന് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. ബികോം പഠനത്തിനിടെ പാർട്‌ടൈം ജോലി ചെയ്യുന്ന കൊളത്തൂർ സ്വദേശി ജെ.പവിത്രനാണു (19) മരിച്ചത്. വീട് കണ്ടുപിടിക്കാൻ വൈകിയതിനാലാണ് സാധനങ്ങൾ എത്തിക്കാൻ വൈകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിന് അധിക്ഷേപിച്ചതിനെ തുടർന്ന് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. ബികോം പഠനത്തിനിടെ പാർട്‌ടൈം ജോലി ചെയ്യുന്ന കൊളത്തൂർ സ്വദേശി ജെ.പവിത്രനാണു (19) മരിച്ചത്. വീട് കണ്ടുപിടിക്കാൻ വൈകിയതിനാലാണ് സാധനങ്ങൾ എത്തിക്കാൻ വൈകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിന് അധിക്ഷേപിച്ചതിനെ തുടർന്ന് ഡെലിവറി ജീവനക്കാരൻ ജീവനൊടുക്കി. ബികോം പഠനത്തിനിടെ പാർട്‌ടൈം ജോലി ചെയ്യുന്ന കൊളത്തൂർ സ്വദേശി ജെ.പവിത്രനാണു (19) മരിച്ചത്. വീട് കണ്ടുപിടിക്കാൻ വൈകിയതിനാലാണ്  സാധനങ്ങൾ എത്തിക്കാൻ വൈകിയത്.

ഓർഡർ നൽകിയ സ്ത്രീ രൂക്ഷമായി ആക്ഷേപിച്ചതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വൈകിയതിന് സ്ത്രീ പരാതിയും നൽകിയിരുന്നു. ഇതിൽ ക്ഷുഭിതനായ പവിത്രൻ സ്ത്രീയുടെ വീടിനു നേരെ കല്ലെറിഞ്ഞതായി കേസുണ്ട്.  പൊലീസ്  മാതാപിതാക്കളെ വിളിച്ചു വരുത്തുകയും താക്കീത് നൽകി വിട്ടയയ്ക്കുകയുമായിരുന്നു.

English Summary:

Delivery boy committed suicide