ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്.

ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/ജമ്മു ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് 60.27% പേർ. മൂന്നാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 58.58 % പേരാണു വോട്ടുചെയ്തത്. 

40 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളിൽ 61.11% പേരും രണ്ടാം ഘട്ടത്തിൽ 26 സീറ്റിൽ 54.11% പേരും വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ഇത്തവണ കാര്യമായ ക്രമസമാധാന പ്രശ്നമുണ്ടായില്ല. ഹരിയാനയ്ക്കൊപ്പം 8നു വോട്ടെണ്ണും. 

ADVERTISEMENT

വത്മീകി വിഭാഗക്കാർക്ക് കന്നിവോട്ട് 

കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ വത്മീകി വിഭാഗത്തിൽ നിന്നുള്ളവർ ആദ്യമായി വോട്ടു ചെയ്തു. 1957 ൽ ശുചീകരണത്തൊഴിലാളികളെന്ന നിലയിൽ പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നു കശ്മീരിലെത്തിച്ചവരാണു വത്മീകി വിഭാഗം. ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതോടെയാണ് ഇവർക്കു വോട്ടെടുപ്പിൽ പങ്കെടുക്കാനും ഭൂമി സ്വന്തമാക്കാനും സാധിച്ചത്. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളും ഗൂർഖകളും ഇത്തവണ ആദ്യമായി വോട്ടു ചെയ്തു. 

English Summary:

Jammu Kashmir Assembly Election: 60.27 percent people voted