കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പം (ആന്ധ്രപ്രദേശ്) ∙ദുർവൃത്തി സഹിക്കാനാവാതെ വന്നതിനെ തുടർന്ന് അമ്മ മകനെ കൊന്ന് 5 കഷണങ്ങളാക്കി. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. തന്റെ സഹോദരിമാരെയും മറ്റു ബന്ധുക്കളെയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മകൻ കെ.ശ്യാം പ്രസാദിനെ (35) ബന്ധുക്കളുടെ സഹായത്തോടെയാണ് കെ.ലക്ഷ്മീദേവി (57) കോടാലി ഉപയോഗിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 5 കഷണങ്ങളാക്കി 3 ചാക്കുകളിൽ നിറച്ച് കമ്പം ഗ്രാമത്തിലെ നക്കലഗണ്ടി കനാലിൽ ഉപേക്ഷിച്ച ശേഷം നാടുവിട്ടു. ലക്ഷ്മീദേവിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

English Summary:

Andhra Pradesh Murder:Mother chops son’s body into 5 pieces in Andhra Pradesh, dumps body in canal

Show comments