തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം

തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോന്നയ്ക്കൽ (തിരുവനന്തപുരം ) ∙ ഇന്നത്തെ കാലത്താണ് കുമാരനാശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയിരുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ചിന്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടെ ഭാഗമായി ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന വർഗത്തിൽപ്പെട്ടവർക്ക് മാനുഷികത മൗലികാവകാശമാണെന്ന് മലയാള സാഹിത്യത്തിൽ ആദ്യം ഉദ്ബോധിപ്പിച്ചത് ആശാന്റെ കവിതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച കാവ്യശില്പത്തിന്റെ സമർപ്പണവും ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും ജയന്തി സ്മരണികയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.

ADVERTISEMENT

English Summary: Kumaranasan 150th Birth Anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT