നവകേരള സദസ്സ് ഗുണം ചെയ്യുക യുഡിഎഫിന്: ചെന്നിത്തല
കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് യുഡിഎഫിനു ഗുണം ചെയ്യുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഒരർഥത്തിൽ ഇതു നന്നായി. 140 മണ്ഡലത്തിലും യുഡിഎഫ് മറ്റൊരു പ്രചാരണം നടത്തേണ്ടിവരില്ല. അത്രയ്ക്കു തിരിച്ചടി ഇതിലൂടെ ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ മാത്രമാണിത്. സർക്കാർ ചെലവിൽ നടത്തുന്ന ധൂർത്ത് ജനം തള്ളിക്കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് യുഡിഎഫിനു ഗുണം ചെയ്യുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഒരർഥത്തിൽ ഇതു നന്നായി. 140 മണ്ഡലത്തിലും യുഡിഎഫ് മറ്റൊരു പ്രചാരണം നടത്തേണ്ടിവരില്ല. അത്രയ്ക്കു തിരിച്ചടി ഇതിലൂടെ ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ മാത്രമാണിത്. സർക്കാർ ചെലവിൽ നടത്തുന്ന ധൂർത്ത് ജനം തള്ളിക്കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് യുഡിഎഫിനു ഗുണം ചെയ്യുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഒരർഥത്തിൽ ഇതു നന്നായി. 140 മണ്ഡലത്തിലും യുഡിഎഫ് മറ്റൊരു പ്രചാരണം നടത്തേണ്ടിവരില്ല. അത്രയ്ക്കു തിരിച്ചടി ഇതിലൂടെ ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ മാത്രമാണിത്. സർക്കാർ ചെലവിൽ നടത്തുന്ന ധൂർത്ത് ജനം തള്ളിക്കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സ് യുഡിഎഫിനു ഗുണം ചെയ്യുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഒരർഥത്തിൽ ഇതു നന്നായി. 140 മണ്ഡലത്തിലും യുഡിഎഫ് മറ്റൊരു പ്രചാരണം നടത്തേണ്ടിവരില്ല. അത്രയ്ക്കു തിരിച്ചടി ഇതിലൂടെ ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നത്തെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറിയായി നടത്തുന്ന രാഷ്ട്രീയ പ്രചാരണജാഥ മാത്രമാണിത്. സർക്കാർ ചെലവിൽ നടത്തുന്ന ധൂർത്ത് ജനം തള്ളിക്കഴിഞ്ഞതായും ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്തു നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മറ്റൊരു രൂപമായിരിക്കും ഇതെന്നാണ് യുഡിഎഫ് കരുതിയത്. ജനങ്ങൾ പ്രതീക്ഷിച്ചതും അതാണെന്ന് ചെന്നിത്തല പറഞ്ഞു.