ചങ്ങനാശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാന് (39) 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി വ്യക്തമാക്കി. 6.5 ലക്ഷം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം

ചങ്ങനാശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാന് (39) 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി വ്യക്തമാക്കി. 6.5 ലക്ഷം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാന് (39) 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി വ്യക്തമാക്കി. 6.5 ലക്ഷം പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടപ്പള്ളി അഴകാത്തുപടി സ്വദേശി ജോഷി ചെറിയാന് (39) 80 വർഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിൽ ഒരെണ്ണം മരണം വരെ അനുഭവിക്കണമെന്നു കോടതി  വ്യക്തമാക്കി. 6.5 ലക്ഷം  പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ ജഡ്ജി പി.എസ്.സൈമയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എസ്.മനോജ് ഹാജരായി.

English Summary:

80 years for the accused in the rape case Imprisonment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT