പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിയെ ക്യാംപസിൽ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽനിന്നു പുറത്താക്കി. 2 മാസം മുൻപായിരുന്നു സംഭവം. കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിയെ ക്യാംപസിൽ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽനിന്നു പുറത്താക്കി. 2 മാസം മുൻപായിരുന്നു സംഭവം. കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിയെ ക്യാംപസിൽ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽനിന്നു പുറത്താക്കി. 2 മാസം മുൻപായിരുന്നു സംഭവം. കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ നിയമ വിദ്യാർഥിനിയെ ക്യാംപസിൽ മർദിച്ച കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫ് സാജനെ കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽനിന്നു പുറത്താക്കി. 2 മാസം മുൻപായിരുന്നു സംഭവം. കോളജിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

സുപ്രീം കോടതി ഈ മാസം 9നു ജെയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു ഹർജി സുപ്രീം കോടതിയിലുള്ളതാണു കാരണമായി പൊലീസ് പറയുന്നത്. 2 മുതൽ 5 വരെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

English Summary:

DYFI leader expelled from college for assaulting law student

Show comments