കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും.

കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരള സർവകലാശാല സെനറ്റിലേക്ക് 4 വിദ്യാർഥികളെ നോമിനേറ്റ് ചെയ്ത ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഫയൽ പരിശോധിച്ചതിൽ നിന്ന് നോമിനേഷൻ നടപടികളിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്നു വ്യക്തമാക്കിയാണു കോടതി നടപടി. ഇതേത്തുടർന്ന്, 29നു നടക്കുന്ന കേരള സർവകലാശാല സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിൽ ഈ വിദ്യാർഥികൾക്കു പങ്കെടുക്കാനാകും. 

സർവകലാശാല നൽകിയ പട്ടിക മറികടന്ന് വീണ്ടും 4 എബിവിപി പ്രവർത്തകരെ സെനറ്റിലേക്കു നിയമിച്ചു എന്നാരോപിച്ച്, സർക്കാരിന്റെ പട്ടികയിലുണ്ടായിരുന്ന നന്ദകിഷോർ, ജെ. ഷഹനാസ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, എതിർകക്ഷികൾ 3 ആഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ചു. 

ADVERTISEMENT

ഗവർണറുടെ നോമിനേഷൻ ഫയലും നോമിനേറ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ ബയോഡേറ്റയും പരിശോധിച്ച ശേഷമാണ് കോടതി സ്റ്റേ നിരസിച്ചത്. നോമിനേറ്റ് ചെയ്യപ്പെട്ടവരെല്ലാം തന്നെ സർവകലാശാല വൈസ് ചാൻസലർ നൽകിയ പാനലിൽപ്പെട്ടവരാണെന്നു കോടതി വിലയിരുത്തി. സിൻഡിക്കറ്റിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ 4 വിദ്യാർഥികളെ വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഓഗസ്റ്റ് 16നു കേസ് വീണ്ടും പരിഗണിക്കും. 

English Summary:

Kerala high court rejected request to stay against Kerala University senate nomination