കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും. കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്.

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും. കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും. കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി ഇന്നു വാദം കേൾക്കും. കേസിലെ ചില പ്രതികൾ തുടരന്വേഷണം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച ഹർജി വിചാരണക്കോടതി പരിഗണിക്കും.

കേസ് റജിസ്റ്റർ ചെയ്തു 6 മാസം കഴിഞ്ഞിട്ടും വിചാരണ നടപടികൾ തുടങ്ങാത്തതു പ്രതികളെ സംരക്ഷിക്കാനാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. 2018 സെപ്റ്റംബർ 26നാണു കേസിന്റെ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. വിചാരണ ഇനിയും നീളുന്നതു പ്രോസിക്യൂഷനു വലിയ വെല്ലുവിളിയാണ്. 

English Summary:

Argument in trial proceedings today on Abhimanyu case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT