മൂന്നാർ∙ ദുരിതാശ്വാസ ക്യാംപിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് വെട്ടേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എംജി നഗറിൽ എം.വിഗ്നേശ് (24) ആണു വെട്ടേറ്റു ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. എംജി കോളനിയിലെ ആർ.സതീഷിനെയാണ് (24) എസ്ഐ അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മൂന്നാർ∙ ദുരിതാശ്വാസ ക്യാംപിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് വെട്ടേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എംജി നഗറിൽ എം.വിഗ്നേശ് (24) ആണു വെട്ടേറ്റു ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. എംജി കോളനിയിലെ ആർ.സതീഷിനെയാണ് (24) എസ്ഐ അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ദുരിതാശ്വാസ ക്യാംപിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് വെട്ടേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എംജി നഗറിൽ എം.വിഗ്നേശ് (24) ആണു വെട്ടേറ്റു ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. എംജി കോളനിയിലെ ആർ.സതീഷിനെയാണ് (24) എസ്ഐ അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ദുരിതാശ്വാസ ക്യാംപിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് വെട്ടേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എംജി നഗറിൽ എം.വിഗ്നേശ് (24) ആണു വെട്ടേറ്റു ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. എംജി കോളനിയിലെ ആർ.സതീഷിനെയാണ് (24) എസ്ഐ അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടു മൂന്നിനാണ് സംഭവം. മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലാണു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നോക്കിനിൽക്കെ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ഞായറാഴ്ച രാത്രി മദ്യപിച്ച് ക്യാംപിലെത്തിയ വിഗ്നേഷ് ബന്ധുവായ അറുമുഖത്തിനെ (53) കസേര കൊണ്ട് അടിച്ചു പരുക്കേൽപിച്ചിരുന്നു.മദ്യലഹരിയിലായിരുന്ന ഇരുവരും ഇന്നലെ ഇതു സംബന്ധിച്ചു ക്യാംപിൽ വച്ചു വാക്കുതർക്കവും അടിപിടിയുമുണ്ടായി. ഇതിനിടെയാണു വെട്ടിപ്പരുക്കേൽപിച്ചത്. സംഭവത്തിനു ശേഷം കടന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

One injured from attack in relief camp