ജാതി അധിക്ഷേപം മനഃപൂർവമെങ്കിൽ മാത്രംമതി കേസ്: സുപ്രീം കോടതി
ന്യൂഡൽഹി ∙ മനഃപൂർവമുള്ള ജാതി അധിക്ഷേപം ഉന്നംവച്ചിട്ടുണ്ടെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്ജിമാരായ
ന്യൂഡൽഹി ∙ മനഃപൂർവമുള്ള ജാതി അധിക്ഷേപം ഉന്നംവച്ചിട്ടുണ്ടെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്ജിമാരായ
ന്യൂഡൽഹി ∙ മനഃപൂർവമുള്ള ജാതി അധിക്ഷേപം ഉന്നംവച്ചിട്ടുണ്ടെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്ജിമാരായ
ന്യൂഡൽഹി ∙ മനഃപൂർവമുള്ള ജാതി അധിക്ഷേപം ഉന്നംവച്ചിട്ടുണ്ടെങ്കിൽ മാത്രമേ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്കെതിരായ എല്ലാ പരാമർശങ്ങൾക്കും പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ജഡ്ജിമാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വ്യാജവാർത്ത നൽകി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുകൂടായ്മ, സവർണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയിൽ വരുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ മാത്രമേ എസ്‌സി, എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിൽക്കൂവെന്നും പറഞ്ഞു.