ആനപ്പോര് വീണ്ടും; ഇത്തവണ പടയപ്പയും ഒറ്റക്കൊമ്പനും
മൂന്നാർ ∙ ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെ മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.
മൂന്നാർ ∙ ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെ മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.
മൂന്നാർ ∙ ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെ മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.
മൂന്നാർ ∙ ചിന്നക്കനാലിൽ മുറിവാലൻ കൊമ്പന്റെ മരണത്തിനു കാരണമായ ആനപ്പോരിനു ശേഷം മൂന്നാർ മേഖലയിലും കാട്ടാനകളുടെ ഏറ്റുമുട്ടൽ. നയമക്കാട് എസ്റ്റേറ്റ് റേഷൻ കടയ്ക്കു സമീപമുള്ള കന്നിമല ലോവർ ഡിവിഷൻ അതിർത്തിയിലെ തേയിലത്തോട്ടത്തിൽ ഇന്നലെ രാവിലെ മുതൽ പടയപ്പയും ഒറ്റക്കൊമ്പനുമാണു കൊമ്പുകോർത്തത്. പടയപ്പയ്ക്കു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നു വനംവകുപ്പ് അറിയിച്ചു.
ഏറ്റുമുട്ടൽ 15 മിനിറ്റ് നീണ്ടു. ദ്രുതകർമസേന ആനകളെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റാണു മുറിവാലൻ കൊമ്പൻ ചരിഞ്ഞത്.