തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.

തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.

1997ൽ രത്തൻ ടാറ്റ സന്ദർശനത്തിനെത്തുമ്പോൾ 4 ജീവനക്കാർ മാത്രമാണു സ്ഥാപനത്തിലുണ്ടായിരുന്നത്. ഭാനുമതിയാണു പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചത്. വിശേഷങ്ങൾ ആരാഞ്ഞ ടാറ്റ ഇനിയൊരിക്കലും ജീവിതം ബുദ്ധിമുട്ടിന്റേതാകില്ലെന്ന് ഉറപ്പുനൽകി. പിന്നീടങ്ങോട്ടു കത്തുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാൻ തുടങ്ങി. 2009ൽ ടാറ്റ എത്തിയപ്പോഴും സ്വീകരിച്ചത് ഭാനുമതിയായിരുന്നു. ഇന്ന് 50 പേരുടെ തൊഴിലിടമാണ് ആരണ്യ.

English Summary:

Bhanumathi's Testimony: "Ratan Tata Means Love"

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT