മോട്ടർ വാഹന വകുപ്പ്: 19 ചെക്ക് പോസ്റ്റുകളിൽ എഐ ക്യാമറ, സ്കാനർ
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് 19 ചെക്ക് പോസ്റ്റുകളിൽ 150 കോടി രൂപ ചെലവിട്ട് എഐ ക്യാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ് . വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും.
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് 19 ചെക്ക് പോസ്റ്റുകളിൽ 150 കോടി രൂപ ചെലവിട്ട് എഐ ക്യാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ് . വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും.
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് 19 ചെക്ക് പോസ്റ്റുകളിൽ 150 കോടി രൂപ ചെലവിട്ട് എഐ ക്യാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ് . വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും.
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് 19 ചെക്ക് പോസ്റ്റുകളിൽ 150 കോടി രൂപ ചെലവിട്ട് എഐ ക്യാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ് . വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും.
പല ചെക്പോസ്റ്റുകളിലും വേ ബ്രിജ് പ്രവർത്തിക്കാത്തത് അഴിമതിക്കു കളമൊരുക്കുന്നുണ്ട്. സ്കാനറുകൾ വരുന്നതോടെ കടന്നു പോകുന്ന വാഹനങ്ങളിലെ ഭാരം അനുവദനീയമായ പരിധിക്കുള്ളിലാണോയെന്നു സ്കാനർ വഴി അറിയാൻ കഴിയും. പിഴ സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ ലഭ്യമാകും. പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും.