വ്രതസാഫല്യംതേടി ആറ്റുകാലിലേക്ക് ഭക്തപ്രവാഹം. ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തര്‍ നിറഞ്ഞു. പൊങ്കാല അടുപ്പുകള്‍ കൂട്ടി തിരുവനന്തപുരം നഗരത്തിലേക്കും ഉള്‍‌പെടെ ഭക്തരുടെ നിര നീണ്ടു.

വ്രതസാഫല്യംതേടി ആറ്റുകാലിലേക്ക് ഭക്തപ്രവാഹം. ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തര്‍ നിറഞ്ഞു. പൊങ്കാല അടുപ്പുകള്‍ കൂട്ടി തിരുവനന്തപുരം നഗരത്തിലേക്കും ഉള്‍‌പെടെ ഭക്തരുടെ നിര നീണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്രതസാഫല്യംതേടി ആറ്റുകാലിലേക്ക് ഭക്തപ്രവാഹം. ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തര്‍ നിറഞ്ഞു. പൊങ്കാല അടുപ്പുകള്‍ കൂട്ടി തിരുവനന്തപുരം നഗരത്തിലേക്കും ഉള്‍‌പെടെ ഭക്തരുടെ നിര നീണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റുകാല്‍∙ വ്രതസാഫല്യംതേടി ആറ്റുകാലിലേക്ക് ഭക്തപ്രവാഹം. ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ടു നിറഞ്ഞു. പൊങ്കാല അടുപ്പുകള്‍ കൂട്ടി തിരുവനന്തപുരം നഗരത്തിലേക്ക് ഉള്‍‌പ്പെടെ ഭക്തരുടെ നിര നീണ്ടു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന പൊങ്കാലയ്ക്ക് വലിയ ഭക്തജനപ്രവാഹം പ്രതീക്ഷിച്ച് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒന്നേകാൽ ലക്ഷത്തോളും ആളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരും സന്നദ്ധസംഘടനകളും ചേർന്ന് അവസാന വട്ട ഒരുക്കങ്ങളിലേക്ക് എത്തി..   

ADVERTISEMENT

English Summary: Attukal pongala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT