നാഗ്പുർ ∙ ചായ കിട്ടാൻ വൈകിയതിൽ രോഷാകുലനായി ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിട്ടു. നാഗ്പുരിലെ മൗദ മേഖലയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.

നാഗ്പുർ ∙ ചായ കിട്ടാൻ വൈകിയതിൽ രോഷാകുലനായി ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിട്ടു. നാഗ്പുരിലെ മൗദ മേഖലയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ ∙ ചായ കിട്ടാൻ വൈകിയതിൽ രോഷാകുലനായി ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിട്ടു. നാഗ്പുരിലെ മൗദ മേഖലയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ ∙ ചായ കിട്ടാൻ വൈകിയതിൽ രോഷാകുലനായി ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിട്ടു. നാഗ്പുരിലെ മൗദ മേഖലയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. 

 തേജ്‌രംഗ് ഭളവി എന്ന ഡോക്ടറുടെ ഭാഗത്തുനിന്നാണ് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചതായി നാഗ്പുർ ജില്ലാ പരിഷത്ത് അധികൃതർ അറിയിച്ചു. 

ADVERTISEMENT

മുൻനിശ്ചയിച്ച പ്രകാരം 8 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നത്. 4 പേരുടെ ശസ്ത്രക്രിയ നടത്തുകയും മറ്റ് സ്ത്രീകൾക്ക് അനസ്‌തീസിയ നൽകുകയും ചെയ്തശേഷം ഡോക്ടർ ആശുപത്രി ജീവനക്കാരോട് ചായ ആവശ്യപ്പെട്ടു. 

അതു കിട്ടാൻ വൈകിയതോടെയാണ് അപ്രതീക്ഷിതമായി ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയത്. അനസ്‌തീസിയ നൽകിയവരുടെ ശസ്ത്രക്രിയ പിന്നീട് മറ്റൊരു ഡോക്ടറാണ് നടത്തിയത്.

English Summary:

Tea is late; The doctor left the hospital during the surgery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT