കോഴിക്കോട്∙ വാഹനാപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു. ഏഴ്

കോഴിക്കോട്∙ വാഹനാപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു. ഏഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വാഹനാപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു. ഏഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വാഹനാപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയിൽ അർഷിദയാണു (23) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. അർഷിദയും ഒരു ബന്ധവും സഞ്ചരിച്ച സ്കൂട്ടറിൽ ഒരു കാർ ഇടിക്കുകയായിരുന്നു.  

ഏഴുമാസം മുൻപാണ് അർഷിദയുടെ വിവാഹം നടന്നത്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ജീൻസാണ് ഭർത്താവ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും. മാതാപിതാക്കൾ: നാസർ, ഫാഹിസ. സഹോദരങ്ങൾ: ആശീഖ്, അൻഷദ്, ആയിശ ഹിബ. 

English Summary:

Woman died after she injured heavily in an accident in Kozhikode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT