ആലപ്പുഴ ∙ ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു

ആലപ്പുഴ ∙ ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്.

ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിർവശത്തെ ബാങ്കിന്റെ വരാന്തയിൽ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

English Summary:

Police Investigating Verbal Argument Turned Fatal in Mavelikara

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT