സ്വാതന്ത്ര്യച്ചിറകിൽ അസാന്‍ജ്: കേൾക്കാം വാർത്താനേരം
ലോകമെമ്പാടും ഉയർന്ന പ്രതിഷേധങ്ങളും ആവശ്യങ്ങളും ഫലം കണ്ടു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ്
ലോകമെമ്പാടും ഉയർന്ന പ്രതിഷേധങ്ങളും ആവശ്യങ്ങളും ഫലം കണ്ടു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ്
ലോകമെമ്പാടും ഉയർന്ന പ്രതിഷേധങ്ങളും ആവശ്യങ്ങളും ഫലം കണ്ടു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ്
ലോകമെമ്പാടും ഉയർന്ന പ്രതിഷേധങ്ങളും ആവശ്യങ്ങളും ഫലം കണ്ടു. വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജ് ഒടുവിൽ ജയിൽ മോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാൻജിനെതിരെ യുഎസ് ചാരവൃത്തിക്കുറ്റം ചുമത്തിയത്. യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്നാണ് മോചനം. കേൾക്കാം ഇന്നത്തെ പ്രധാനവാർത്ത.