ന്യൂഡൽഹി∙ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന്റെ ലാഭവും ആസ്തിയുമായി മാറുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയെന്നും എന്നാൽ ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രിക വിദ്യയാണെന്നും രാഹുൽ പരിഹസിക്കുന്നു.

ന്യൂഡൽഹി∙ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന്റെ ലാഭവും ആസ്തിയുമായി മാറുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയെന്നും എന്നാൽ ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രിക വിദ്യയാണെന്നും രാഹുൽ പരിഹസിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന്റെ ലാഭവും ആസ്തിയുമായി മാറുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയെന്നും എന്നാൽ ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രിക വിദ്യയാണെന്നും രാഹുൽ പരിഹസിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന്റെ ലാഭവും ആസ്തിയുമായി മാറുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയെന്നും എന്നാൽ ഈ കമ്പനികളെല്ലാം ഒറ്റയടിക്ക് 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രിക വിദ്യയാണെന്നും രാഹുൽ പരിഹസിക്കുന്നു. 

‘‘മോദിജിയുടെ മാന്ത്രിക വിദ്യയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഒറ്റനോട്ടത്തിൽ, നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും അദാനി ഗ്രൂപ്പിന് ലാഭവും ആസ്തിയുമായി മാറ്റാൻ കഴിയും. നിങ്ങൾ കഠിനാധ്വാനം ചെയ്യുക, പണം ലാഭിക്കുക, ബാങ്കുകളിൽ സുരക്ഷിതമായി സൂക്ഷിക്കുക. ഈ സമ്പാദ്യങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെയും കുട്ടികളുടെ ഭാവിയെയും നിങ്ങളുടെ അടിയന്തര ആവശ്യങ്ങളെയും പ്രതിനിധീകരിക്കുന്നു. ബാങ്കുകളാകട്ടെ ഈ പണം വൻകിട കമ്പനികൾക്ക് വായ്പ നൽകുന്നു. എന്നാൽ ചിലപ്പോൾ, ഈ കമ്പനികൾക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല. സാധാരണഗതിയിൽ, ബാങ്കുകൾ കഴിയുന്നത്ര വീണ്ടെടുക്കാൻ ശ്രമിക്കും. 

ADVERTISEMENT

എന്നാൽ ഇതാ മോദിജിയുടെ മാന്ത്രികവിദ്യ. പൊതുമേഖലാ ബാങ്കുകൾ 10 കമ്പനികൾക്ക് 61,832 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഒറ്റയടിക്ക്, ഈ കമ്പനികൾ 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് മോദി ജി ഉറപ്പാക്കി. അവർ നൽകാനുള്ളതിന്റെ ഒരു ഭാഗം. അതിനർഥം അവരുടെ കടം പ്രധാനമായും എഴുതിത്തള്ളപ്പെട്ടു എന്നാണ്. തുറമുഖങ്ങൾ, പവർ പ്ലാന്റുകൾ, മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിലെ (ബികെസി) പ്രധാനപ്പെട്ട വസ്തുവകകൾ എന്നിവ ഉൾപ്പെടുന്ന ആസ്തി കമ്പനികൾക്ക് ഉണ്ടായിരുന്നു.

ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ 46,000 കോടി സുരക്ഷിതമായി ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നു. ഇപ്പോൾ അദാനി ഗ്രൂപ്പിന് അത് സമ്മാനിച്ചിരിക്കുന്നു. ഇതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന മാന്ത്രികവിദ്യ’’ – രാഹുൽ ഗാന്ധി പറഞ്ഞു. 

English Summary:

Rahul Gandhi Criticizes Modi Over ₹61,832 Crore Loan Write-Off to Adani Group

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT