കോട്ടയത്ത് കാർ നിയന്ത്രണം വിട്ട് നാലാൾ താഴ്ചയുള്ള പുഴയിലേക്ക് മറിഞ്ഞു; രണ്ടു മരണം
കോട്ടയം∙ ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം.
കോട്ടയം∙ ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം.
കോട്ടയം∙ ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം.
കോട്ടയം∙ ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. രാത്രി 8.45നാണ് സംഭവം.
കുമരകം റോഡിൽനിന്നു ഇടറോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നാലാൾ താഴ്ചയുണ്ട്. പതിനഞ്ചു മീറ്ററോളം വീതിയുമുണ്ട്.