കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെയാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ സംശയാസ്പദമായ നിലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.

കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെയാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ സംശയാസ്പദമായ നിലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെയാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ സംശയാസ്പദമായ നിലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കൃപാഖലി ഗ്രാമത്തിലെ ഗംഗാനദിയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായതെന്നും അർധരാത്രിയോടെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. 19 വയസുകാരനായ മൊസ്താകിൻ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT

രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയിച്ചതെന്ന് ബരുയിപൂർ പൊലീസ് സൂപ്രണ്ട് പലാഷ് ധാലി പറഞ്ഞു. ബംഗാളിൽ ക്രമസമാധാന നില വഷളായെന്നും ഉത്തരവാദി തൃണമൂൽ കോൺഗ്രസ് സർക്കാരാണെന്നും ബിജെപി ആരോപിച്ചു.

മൃതദേഹം കണ്ടെടുത്തതിനു ശേഷം രോഷാകുലരായ പ്രദേശവാസികൾ പ്രതിഷേധം ആരംഭിക്കുകയും പൊലീസ് സ്റ്റേഷൻ‌ ആക്രമിച്ച ശേഷം തീയിടുകയും ചെയ്തു. വടികളും ചൂലുമായി പ്രതിഷേധക്കാർ ഇപ്പോഴും തെരുവിലുണ്ട്. സ്ഥിതിഗതികൾ വഷളാക്കാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ADVERTISEMENT

മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി തീരുമാനം. ബംഗാളിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് വലിയ ഒച്ചപ്പാടുകൾക്ക് വഴിയൊരുക്കിയിരുന്നു.

English Summary:

Girl raped and killed in Bengal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT