അനഘ മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്; ഇതേ കോളജിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വിദ്യാർഥി
ബെംഗളൂരു ∙ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർഥിനി ഇടുക്കി ചെറുതോണി സ്വദേശി അനഘ (20), കോളജിൽനിന്നു മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്. വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസിൽ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികൾ പൊലീസിനോടു പറഞ്ഞു.
ബെംഗളൂരു ∙ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർഥിനി ഇടുക്കി ചെറുതോണി സ്വദേശി അനഘ (20), കോളജിൽനിന്നു മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്. വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസിൽ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികൾ പൊലീസിനോടു പറഞ്ഞു.
ബെംഗളൂരു ∙ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർഥിനി ഇടുക്കി ചെറുതോണി സ്വദേശി അനഘ (20), കോളജിൽനിന്നു മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്. വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസിൽ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികൾ പൊലീസിനോടു പറഞ്ഞു.
ബെംഗളൂരു ∙ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർഥിനി ഇടുക്കി ചെറുതോണി സ്വദേശി അനഘ (20), കോളജിൽനിന്നു മടങ്ങിയത് ശരീരവേദനയാണെന്നു പറഞ്ഞ്. വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസിൽ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികൾ പൊലീസിനോടു പറഞ്ഞു.
മേദരഹള്ളി ധന്വന്തരി നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിനിയാണ് അനഘ. രണ്ടുമാസത്തിനിടെ ഈ കോളജിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വിദ്യാർഥിയാണ്. പാലക്കാട് സ്വദേശിനി അതുല്യ ഗംഗാധരൻ (19) കോളജിന്റെ ആറാം നിലയിൽ നിന്നു ചാടി മരിച്ചത് ഓഗസ്റ്റിലാണ്. ഈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ഗവർണർക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു
അനഘയുടെ മൃതദേഹം ബെംഗളൂരു വിക്ടോറിയ മെഡിക്കൽ കോളജ് ആശുപത്രിയിൽ. കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെയും രാധയുടെയും മകളാണ്. സഹോദരങ്ങൾ: അനന്തു, അതുൽ.